ചാരുംമൂട് : നൂറനാട് വില്ലേജ് ഓഫീസിനുള്ളിൽ മഴക്കാലമായാൽ കുടചൂടി നിൽക്കണം. സർക്കാർ ഫണ്ട് ചെലവഴിച്ചു പഴയകെട്ടിടത്തിനോടുചേർന്ന് രണ്ടുവർഷം മുമ്പ് നിർമിച്ച ഫ്രണ്ട് ഓഫീസാണ് ചോരുന്നത്. ജീവനക്കാരും നാട്ടുകാരും ചേർന്ന് പിരിവെടുത്തു വാങ്ങിയ ബക്കറ്റുകളിലാണു മഴവെള്ളം പിടിച്ചു പുറത്തുകളയുന്നത്.
അവധി ദിവസങ്ങളിലും രാത്രിയിലും മഴപെയ്താൽ ഓഫീസിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന വിലപിടിപ്പുള്ള രേഖകൾ മഴവെള്ളത്തിൽ നശിക്കുമോയെന്ന ആശങ്കയുണ്ട്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..