കൊച്ചി : കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃത് 2.0 പ്രകാരം നഗരസഭയ്ക്കു കീഴിൽ 164.77 കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്ര അപ്പെക്സ് കൗൺസിൽ അനുമതി നൽകിയതായി ഹൈബി ഈഡൻ എം.പി. അറിയിച്ചു.
നഗരസഭയുടെ 74 ഡിവിഷനുകളിലുമായി 26 ജല വിതരണ പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്. ലോക സഭയിൽ ചോദ്യത്തിന് കേന്ദ്രമന്ത്രി കൗശൽ കിഷോർ നൽകിയ മറുപടിയിലാണ് വിശദ വിവരങ്ങൾ വ്യക്തമാക്കിയത്.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..