ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ
മലയാളസിനിമയിൽ ഹാസ്യാഭിനയത്തിലെ വെറും സാധാരണക്കാരനായിരുന്ന മാമുക്കോയയുടെ ജീവിതത്തിന് തിരശ്ശീലവീണപ്പോൾ അദ്ദേഹത്തിലെ നാടക-സിനിമാ നടനെ മാത്രമല്ല, അദ്ദേഹത്തിലെ പച്ചയായ മനുഷ്യജീവിതത്തെയും ഹ്രസ്വമെങ്കിലും സൂക്ഷ്മമായി വരച്ചിട്ട ‘മണ്ണിന്റെ മണമുള്ള മനുഷ്യൻ, നടൻ’ എന്ന മാതൃഭൂമിയുടെ മുഖപ്രസംഗം ശരിക്കും ഉള്ളിൽത്തട്ടുന്നതായി. അദ്ദേഹം അഭിനയിച്ച ഏതാനും ചിത്രങ്ങളിലെ അർഥവത്തായ സംഭാഷണശകലങ്ങളും എടുത്തുചേർത്തത് ഉചിതമായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..