കണ്ണുംനട്ട്‌ കർഷകർ


നിലവിലുള്ള റബ്ബർ വിലസ്ഥിരതാ ഫണ്ട് വർധിപ്പിക്കുമോയെന്നാണ്‌ റബ്ബർ കർഷകർ ഉറ്റുനോക്കുന്നത്‌. നിലവിൽ കിലോയ്‌ക്ക്‌ 170 രൂപയാണ്‌ താങ്ങുവില. ഇത്‌ 180 രൂപയാക്കണമെന്നാണ്‌ കർഷക സംഘടനകളുടെ ആവശ്യം. സഖ്യകക്ഷിയായ കേരള കോൺഗ്രസ്‌ എമ്മിന്റെ സമ്മർദവും ഇക്കാര്യത്തിലുണ്ട്‌. വെള്ളൂരിൽ നിർമാണം തുടങ്ങിവെച്ച റബ്ബർപാർക്കിന്‌ കൂടുതൽ പരിഗണനയാണ്‌ മറ്റൊരു പ്രതീക്ഷ. നെല്ലിന്റെ താങ്ങുവിലയിലെ വർധനയും സംഭരണത്തുക യഥാസമയം നൽകുന്നതിനുള്ള പദ്ധതിയും കർഷകർ പ്രതീക്ഷിക്കുന്നുണ്ട്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..