Caption
കരട് റിപ്പോർട്ടിൽ ഉൾപ്പെടാത്തവർക്ക് പേര് നൽകാൻ അവസരം നൽകിയതിനെത്തുടർന്ന് പതിനേഴോളംപേർ രജിസ്റ്റർചെയ്തതായി സാമൂഹികാഘാതപഠനം നടത്തിയ വി.കെ. കൺസൾട്ടൻസി ചെയർമാൻ വി.കെ. ബാലൻ പറഞ്ഞു. അലൈൻമെന്റിനെക്കുറിച്ച് 31 പരാതികളും എട്ട് മറ്റ് പരാതികളും ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി ഉടൻ അന്തിമറിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..