കോഴിക്കോട് : വിദ്യാർഥിനികൾക്കുനേരെ നഗ്നതാപ്രദർശനം നടത്തിയെന്ന പരാതിയിൽ മെഡിക്കൽ കോളേജ് ആശുപത്രി ഓഫീസിലെ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. ഓഫീസിലെ അറ്റൻഡന്റായ എസ്. അതുലിനെയാണ് കേരള സർവീസ് ചട്ടപ്രകാരം അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്ത് പ്രിൻസിപ്പൽ ഉത്തരവിറക്കിയത്.
വിദ്യാർഥികൾക്കുനേരെ നഗ്നതാപ്രദർശനം നടത്തിയതിൽ പാരാമെഡ് കോളേജ് യൂണിയൻ ചെയർപേഴ്‌സൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അതുലിനെതിരേ നടപടിയെടുത്തത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..