വള്ളിക്കുന്ന് : കാർഡ് ഉടമകൾക്ക് പുഴുങ്ങല്ലരി നൽകാൻ അടിയന്തര നടപടിയെടുക്കണമെന്ന് എൽ.ജെ.ഡി. വള്ളിക്കുന്ന് പഞ്ചായത്ത് കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. നാലു മാസത്തോളമായി പച്ചരി മാത്രമാണ് റേഷൻകടയിലൂടെ വിതരണം ചെയ്യുന്നത്. ഇത് സാധാരണക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. ഇത്തരം കരിഞ്ചന്ത വില്പനയ്ക്കെതിരേ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ബാബു പള്ളിക്കര അധ്യക്ഷത വഹിച്ചു.
ചന്ദ്രൻ ചേങ്ങോട്ട്, എ.എം. വേലായുധൻ, കെ.പി. അപ്പുക്കുട്ടൻ, നിഷാന്ത്, ടി.കെ. മുരളി എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..