കൊച്ചി : നമ്മുടെ നിയമ മേഖലയിലെ ആചാര്യന്മാരിലൊരാളെയാണ് ദണ്ഡപാണിയുടെ വിയോഗത്തോടെ നഷ്ടമായതെന്ന് മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കർമ മണ്ഡലത്തിൽ അനുഭവസമ്പത്തുകൊണ്ട് കൈയൊപ്പിട്ട അഭിഭാഷകനാണ് അദ്ദേഹം. സ്വന്തം കക്ഷികളോടുള്ള അനുകമ്പയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകതകളിലൊന്ന്. നല്ലൊരു ചിത്രകാരൻ കൂടിയായിരുന്ന ദണ്ഡപാണി അപാരമായ നർമബോധത്തിനുടമയുമായി രുന്നുവെന്നും പി.വി. ചന്ദ്രൻ അനുസ്മരിച്ചു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..