തിരുവനന്തപുരം: കാർഷികമേഖലയ്ക്കും ഉത്പാദനമേഖലയിലെ ആസ്തി നിർമിതിക്കും തൊഴിലുറപ്പ് ഉപയോഗപ്പെടുത്തണമെന്നതാണ് സർക്കാർകാഴ്ചപ്പാടെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയെ അറിയിച്ചു. എന്നാൽ, ഇവ ഉൾപ്പെടുത്താൻ കേന്ദ്രം തയ്യാറായിട്ടില്ലെന്ന് എം. രാജഗോപാലിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടിനൽകി.
‘‘തൊഴിലുറപ്പുപദ്ധതി കേരളത്തിൽ ആശ്രയിക്കുന്നതിൽ 90 ശതമാനവും സ്ത്രീകളാണ്. കേന്ദ്രം ഈ പദ്ധതിയെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി ചില നിബന്ധനകൾ അടിച്ചേൽപ്പിക്കുകയാണ്’’ -മന്ത്രി പറഞ്ഞു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..