കൊല്ലം: പുനലൂർ നഗരസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി. സ്ഥാനാർഥിയും നിലവിൽ പാർട്ടി പുനലൂർ ഈസ്റ്റ് ഏരിയ കമ്മിറ്റി അംഗവുമായ സുമേഷിനെ ആസൂത്രിതമായി സി.പി.എം. കൊലപ്പെടുത്തുകയായിരുന്നെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ആരോപിച്ചു. രാഷ്ട്രീയ വൈരാഗ്യത്തിന്റെപേരിൽ നടത്തിയ കൊലപാതകത്തിന്റെ ഉത്തരവാദിത്വം സി.പി.എം. നേതൃത്വത്തിനാണ്. കഴിഞ്ഞ കുറെ നാളുകളായി സി.പി.എം. ജില്ലയിൽ ബി.ജെ.പി. പ്രവർത്തകർക്കുനേരേ വ്യാപകമായി ആക്രമണങ്ങൾ നടത്തുകയാണെന്നും ഗോപകുമാർ പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..