കാഞ്ഞിരപ്പള്ളി: ശ്രദ്ധ സതീഷ് മരിക്കാനിടയായ സംഭവത്തിൽ കേരള വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ചുള്ള പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ.യ്ക്ക് നിർദേശം നൽകി. ശ്രദ്ധയുടെ അച്ഛൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പും കമ്മിഷന് ലഭിച്ചിട്ടുണ്ട്.
ലാബിൽവെച്ച് ലാബ് അറ്റൻഡർ തന്റെ മകളുടെ കൈയിൽനിന്ന് ഫോൺ വാങ്ങി ടീച്ചർവഴി വകുപ്പുതലവന് നൽകി. വകുപ്പുതലവൻ ചോദ്യംചെയ്തതിലുണ്ടായ മാനസികാഘാതമാണ് ശ്രദ്ധ ആത്മഹത്യ ചെയ്യാനിടയാക്കിയതെന്ന് പിതാവ് സതീഷ് നൽകിയ പരാതിയിൽ ആരോപിക്കുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..