.
ലണ്ടൻ: ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന ഡോക്യുെമന്ററി വിവാദമായ പശ്ചാത്തലത്തിൽ ബി.ബി.സി.യുടെ സ്വാതന്ത്ര്യത്തെ പിന്തുണച്ച് ബ്രിട്ടൻ.
സ്വതന്ത്രമാധ്യമപ്രവർത്തനത്തിന് അനുകൂലമായ നിലപാടാണ് ബ്രീട്ടിഷ് സർക്കാരിനെന്ന് ഡോക്യുെമന്ററിയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി, വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലവർലിക്കുവേണ്ടി പ്രധാനമന്ത്രി ഋഷി സുനക്കിന്റെ വക്താവ് പറഞ്ഞു.
‘ഇന്ത്യ അതിപ്രധാന അന്താരാഷ്ട്ര പങ്കാളിയാണ്. ആ ബന്ധം കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരും. അതേസമയം, ബി.ബി.സി. അതിന്റെ ഉത്പന്നങ്ങളെ സംബന്ധിച്ച് ഒരു സ്വതന്ത്ര സ്ഥാപനമാണ് -അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..