തിരുവല്ല : സബ്കളക്ടർ സ്ഥലംമാറിപ്പോയിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും പുതിയ നിയമനമാകാത്തത് പരാതികൾക്ക് ഇടയാക്കുന്നു. ജനുവരി ആറിനാണ് സബ്കളക്ടർ ശ്വേതാ നാഗർകോട്ടി സ്ഥലംമാറിപ്പോയത്. പകരം അടൂർ ആർ.ഡി.ഒ. യ്ക്കാണ് ചുമതല. മുഴുവൻസമയച്ചുമതലയ്ക്ക് ആളില്ലാത്തത് വിവിധ അപേക്ഷകളിൽ തീരുമാനം എടുക്കാൻ കഴിയാത്ത അവസ്ഥയിലെത്തിച്ചു. ഫയലുകൾ കുന്നുകൂടിക്കിടക്കുന്ന അവസ്ഥയുണ്ട്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..