:യുക്രൈനിൽ റഷ്യനടത്തുന്ന യുദ്ധം കോവിഡിനുശേഷമുള്ള സാമ്പത്തിക തിരിച്ചുവരവിന്റെ നേട്ടം ഇല്ലാതാക്കുകയാണെന്ന് ആർ.ബി.ഐ. ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്ര അഭിപ്രായപ്പെട്ടു. പി.എച്ച്.ഡി. ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധത്തിന്റെ പരിണതഫലം കൂടുതലായി അനുഭവിക്കേണ്ടി വരുന്നത് വളർന്നുവരുന്ന സമ്പദ് വ്യവസ്ഥകളാണ്. ഓരോ രാജ്യങ്ങളും അവിടത്തെ പ്രത്യേകതകൾക്കനുസരിച്ചാണ് പണവായ്പനയത്തിൽ തീരുമാനമെടുക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഉയർന്നപണപ്പെരുപ്പമാണ് എല്ലാ കേന്ദ്രബാങ്കുകളും നേരിടുന്ന വലിയ നയപ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..