കുന്നംകുളം : റേഷൻ കടകളിലൂടെയുള്ള പുഴുക്കലരി വിതരണം മെച്ചപ്പെടുത്താൻ പൊതുവിതരണവകുപ്പ് തയ്യാറാകണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കാർഡുടമകൾക്ക് രണ്ടുമാസമായി 80 ശതമാനം പച്ചരിയാണ് നൽകുന്നത്. ഇതോടെ ഉപഭോക്താക്കൾക്ക് പുഴുക്കലരിക്ക് പൊതു മാർക്കറ്റിനെ ആശ്രയിക്കേണ്ടിവരുകയാണ്. പ്രസിഡന്റ് സെബാസ്റ്റ്യൻ ചൂണ്ടൽ അധ്യക്ഷനായി. പി.ഡി. പോൾ, പി. മധു, കെ.കെ. സുരേഷ് കുമാർ, എ.ജി. രാമാനുജൻ തുടങ്ങിയവർ പ്രസംഗിച്ചു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..