കൊരട്ടി : കൊരട്ടി പള്ളിയും സമ്പൂർണ നേതൃദാന ഇടവകയായി മാറുന്നു. മരണാന്തര അവയവദാനത്തിനുള്ള സമ്മതപത്രവുമായാണ് ഇടവക സമൂഹം നേത്രദാനപ്രഖ്യാപനം നടത്തിയത്.
39 കുടുംബയൂണിറ്റുകളിൽ നിന്നായി നൂറുകണക്കിന് സമ്മതപത്രമാണ് കുടുംബകൂട്ടായ്മയുടെ നേതാക്കൾ ശേഖരിച്ചത്.
ശേഖരിച്ച നേത്രദാന സമ്മതപത്രം പള്ളി വികാരി ജോസ് ഇടശ്ശേരി, കുടുംബയൂണിറ്റുകളുടെ കേന്ദ്ര കമ്മിറ്റി വൈസ് ചെയർമാൻ പൗലോസ് എന്നിവർ ചേർന്ന് റോയൽ ട്രാക്ക് പ്രതിനിധികൾക്ക് കൈമാറി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..